കിംഗ് ഓഫ് കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്മാന് ചിത്രമാണ് ലക്കി ഭാസ്കര്‍. വെങ്കി അട്ലൂരി സംവിധാനം ചെയ്ത് തെലുങ്കില്‍ ഒരുങ്ങിയ ഈ സിനിമ
ഈ വര്‍ഷം ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു പ്രേമലു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഈ
ചുരുങ്ങിയ സമയം കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് നസ്ലെൻ. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്വിന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്ലെന് തന്റെ സിനിമാ കരിയര്‍
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന് സംവിധാനം ചെയ്ത ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായും
ചില കാര്യങ്ങളിലെ സത്യാവസ്ഥകള്‍ വിളിച്ചുപറയാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അതിനെ അതിജീവിക്കുന്നത് എങ്ങനെയാണെന്ന് പറയുകയാണ് നടന് കുഞ്ചാക്കോ ബോബന്. ഒപ്പം ഏതെങ്കിലും രീതിയില്‍ ആരെങ്കിലുമായി ഒരു പ്രശ്നം ഉണ്ടെങ്കില്‍ ആ വിരോധം
ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് കടന്ന് വന്ന നടനാണ് സുധി കോപ്പ. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാൻ സുധിക്ക് കഴിഞ്ഞിരുന്നു. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ
മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്സോ അല്ലെന്നും സിനിമ ഉപജീവനമാക്കിയ ജോജു ജോര്‍ജിനെ പോലുള്ളവരുടെ ഹുങ്കാണെന്നും എഴുത്തുകാരി ശാരദക്കുട്ടി. ജോജുവിനെ പോലുള്ളവര്‍ ആദ്യം നിലത്തിറങ്ങി നടക്കണമെന്നാണ് ശാരദക്കുട്ടി പറയുന്നത്. എന്നിട്ട് ഐ
പണിയിലെ റേപ്പ് സീനിനെ പറ്റി ആദര്‍ശിന്റെ വിമര്‍ശനം വളരെ വസ്തുതാപരമാണ്. സിനിമ കണ്ടപ്പോള്‍ എനിക്കും തോന്നിയ കാര്യമാണ്, റേപ്പ് സീന്‍ കാണിക്കുമ്പോള്‍ സ്ത്രീയെ ഒബ്ജക്റ്റിഫൈ ചെയ്തു കാഴ്ചക്കാരനെ അതു കണ്ട്